കണമലയിൽ കാട്ടാനയുടെ വിളയാട്ടം വീണ്ടും

Estimated read time 0 min read

കണമലയിൽ കാട്ടാനയുടെ വിളയാട്ടം വീണ്ടും. മാട്ടെപ്ലാക്കൽ സുധാകരന്‍റെ കൃഷികൾ ആന നശിപ്പിച്ചു. വാഴ, കമുക്, തെങ്ങ് എന്നിവ ഉൾപ്പടെ കൃഷികൾ നശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞയിടെയായി കാട്ടാനകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. പമ്പാവാലി തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് കഴിഞ്ഞയിടെയാണ്.

നാട്ടിലേക്ക് വന്യ മൃഗങ്ങൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ ഇനിയും വനം വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കടുത്ത പ്രതിഷേധം ഉയരുകയും മൃഗങ്ങൾ കാടിറങ്ങുന്നത് തടയാനുള്ള ഫെൻസിംഗ് ഉൾപ്പടെ പ്രവർത്തനങ്ങൾ നടത്താമെന്ന് വനം വകുപ്പ് ഉറപ്പു നൽകിയതുമാണ്.

എന്നാൽ നടപടികളുണ്ടായില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആന, പന്നി, കാട്ടുപോത്ത് എന്നിവ നാട്ടിൽ ഭീതി സൃഷ്ടിക്കുകയാണ്. പുലി, കടുവ എന്നിവയുടെ സാന്നിധ്യം പ്രകടമാവുകയും ചെയ്തു. വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours