കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. മുണ്ട ക്കയം  സ്വദേശികളായ കുടുംബം നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയി ൽ സ്വർണ പണിക്കാരനാണ് മനോജ് കുമാർ.

കഴിഞ്ഞ ദിവസം രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊ ലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്.   ആശുപത്രിയിൽ നിന്നും ആളുകൾ മടങ്ങിയെത്തുമ്പോൾ ഇരുവരെ യും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  കടബാധ്യതയാണ് ആത്മഹത്യക്കു കാര ണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിന്റെ തിണ്ണയില്‍ ബോധരഹിതനായി കിടന്ന മനോജിനെ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറി യിക്കാന്‍ അവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെ യും മരിച്ച നിലയില്‍ കണ്ടെത്തിയത്.നന്ദന്‍കോട് വാടകയ്ക്ക് താമസിക്കു കയായിരുന്നു ഇവര്‍. ചാലയില്‍ കട നടത്തുകയായിരുന്ന മനോജ് ലോ ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വര്‍ ഷം തമിഴ്‌നാട്ടില്‍ വച്ചുണ്ടായ അപകടത്തില്‍ മനോജിന് ഗുരുതരമായി പരു ക്കേറ്റിരുന്നു. ഇതിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടുന്നതില്‍ കാലതാമസമുണ്ടാ യതുള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാര ണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിൽ എത്തിച്ച പ്പോൾ മരിച്ചിരുന്നു. അയൽവാസികൾ തിരികെയെത്തിയമ്പോൾ ഭാര്യയും മകളും മരി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.