കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ  പി.കെ സജീവിനെ തേടിയാണ് പുതിയ നിയമന മെത്തിയിരിക്കുന്നത്.നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ട ആദിവാസി ജനവിഭാഗ ത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ മുന്നിൽ നിന്നു പ്രവർത്തിച്ച പി.കെ സജീവ് നില വിൽ ഡെപ്യൂട്ടി രജിസ്ട്രാർ ആയി ജോലീ നോക്കി വരികയായിരുന്നു.
26 വർഷം മുമ്പ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് ആയി ജോലിയിൽ പ്രവേശിച്ച സജീ വിന് ഏഴ് വർഷത്തെ സർവീസ് ബാക്കിയുണ്ട്.യൂണിവേഴ്സ്റ്റിയിൽ പരീക്ഷകളുടെ ചുമ തലയുള്ള ജോയിൻ്റ് രജിസ്ട്രർ ആയി ഇദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ജോലിയിൽ പ്രവേ ശിച്ചു.ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ.പ്രിയയാണ് ഭാര്യ. പന്ത്രണ്ടിലും പ ത്തിലും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്.