ഷവര്‍മയുണ്ടാക്കാന്‍ ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയോ ആറുമാസം വരെ തടവോ ലഭിക്കും.
എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണമെന്ന നിര്‍ദേശമാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യരുതെന്നും പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടാകണമെന്നും ആരോഗ്യവകുപ്പ് ഉത്തരവില്‍ പറയുന്നു.