എൻഡിഎക്കും ബിജെപിക്കുമെതിരെ ജനപക്ഷനേതാവ് പി.സി. ജോർജ് എംഎൽഎ. എൻഡിഎ തട്ടിക്കൂട്ട് മുന്നണിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദുഅല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണു ബിജെപി കരുതുന്നത്. തോൽക്കാൻ വേണ്ടിയാണു ബിജെപി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. എൻഡിഎക്ക് എത്രനാൾ മുന്നോട്ടുപോകാൻ കഴിയുമെന്ന് അറിയില്ല.

എൻഡിഎ യോഗത്തിൽ ഇനി താൻ പങ്കെടുക്കില്ല. എൻഡിഎ ഒരു മുന്നണിയാണോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തു മത്സരിച്ചാൽ ജയിക്കുമായിരുന്നു. കോന്നിയിൽ ബിജെപിക്കാരെല്ലാം ചേർന്നു സുരേന്ദ്രനെ കൊല്ലുകയായിരുന്നു.

ചലച്ചിത്ര സംവിധായകൻ ശ്രീകുമാർമേനോൻ കുഴപ്പക്കാരനാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീകുമാർ മേനോൻ ആണെന്നു താൻ നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം ആരോപിച്ചു