മുണ്ടക്കയത്തും മുന്നണികളുടെ കൊട്ടിക്കലാശം ആവേശ പൂർണമായിരുന്നു മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുൻവശത്ത് ആയിരുന്നു കൊട്ടിക്കലാശത്തിന് വേദിയൊരുക്കിയത്. എൽഡിഎഫും എൻഡിഎയും കൊട്ടിക്കലാശത്തിന് അണിചേർന്നത്. യുഡിഎഫ് മുന്ന ണി കൊട്ടിക്കലാശത്തിന് നിന്നും വിട്ടു നിന്നു.

ബസ്റ്റാൻഡ് കവാടത്തിന് ഒരുഭാഗത്ത് എൽഡിഎഫും മറുവശത്തെ എൻറെയും പ്രവർ ത്തകരുമാണ് കൊട്ടിക്കലാശത്തിന് നിന്നത്. എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ കൊട്ടി ക്കലാശത്തിന് അവസാന നിമിഷം മുണ്ടക്കയത്തേക്ക് എത്തി. ഒപ്പം ജനപക്ഷം നേതാവ് പി സി ജോർജും ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിന് ആവേശത്തിൽ അണികൾ സംഘർ ഷത്തിലേക്ക് വഴിമാറിയപ്പോൾ പോലീസ് ഇടപെട്ടാണ് മുന്നണി പ്രവർത്തകരെ ഇരു ഭാ ഗത്തേക്കും മാറ്റിയത്