രാജഭരണകാലത്തോളം പഴക്കമുള്ള പൊൻകുന്നം- പുനലൂർ 83 കിലോമീറ്റർ പാത വികസനത്തിന്‍റെ പുത്തൻകുതിപ്പിലേക്ക്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വൻവികസനത്തിന്‍റെ പാതയാണ് ഇതുവഴി തുറക്കുക. പൊൻകുന്നം മുതൽ പ്ലാച്ചേരി വരെ കോട്ടയം ജില്ലയും തുടർന്ന് പത്തനാപുരം പാലത്തിനിപ്പുറം വരെ പത്തനംതിട്ട ജില്ലയും തുടർന്നു കൊല്ലം ജില്ലയുമാണ്. മണിമല, പന്പ, അച്ചൻകോവിൽ, കല്ലട നദികൾ കടന്നാണ് റോഡ് പുനലൂരിലെത്തുക.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളം, എരുമേലി -ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങൾക്കും ഈ റോഡ് നേട്ടമാകും. നിർദി‌ഷ്ട‌ എരുമേലി വിമാനത്താവളത്തോടു ചേർന്ന് പ്ലാച്ചേരി വഴിയുള്ള റോഡ് സമീപ ഭാവിയിൽ എരുമേലിക്കും നേട്ടമാകും.ബ്രിട്ടീഷ് ഭരണകാലത്ത് ചെങ്കോട്ടയിൽനിന്നും പുനലൂർവരെയുണ്ടായ റോഡ്, റെയിൽ വികസനത്തിന്‍റെ തുടർച്ചയായാണ് പുനലൂരിൽനിന്നും കിഴക്കോട്ടു റോഡുകൾ തുറക്കാൻ കാരണമായത്. കാലത്തിന്‍റെ ശേഷിപ്പായി ഇന്നും നിലനിൽക്കുന്ന പുനലൂർ തൂക്കുപാലം, കോന്നി ആനക്കൊട്ടിൽ എന്നിങ്ങനെ ടൂറിസത്തിനും ഇതു നേട്ടമാകും.പുനലൂർ മുതൽ മണിമല വരെ വനങ്ങൾ അതിരിട്ടിരുന്ന പ്രദേശങ്ങളിൽ കൂടി കുടിയേറ്റ കാലങ്ങളിൽ തുറന്ന ഗ്രാമീണ റോഡുകളാണ് ഇപ്പോൾ സംസ്ഥാന പാതയായി വിപുലീകരിക്കുന്നത്. പുനലൂർ-കോന്നി, കോന്നി-പത്തനംതിട്ട, പത്തനംതിട്ട -റാന്നി, റാന്നി-മണിമല എന്നീ ഗ്രാമീണ റോഡുകൾ നദികൾക്കു കുറുകെ വലിയ പാലങ്ങൾ വന്നതോടെ ഗതാഗതം സുഗമമായി. പ്ലാച്ചേരി മുതൽ പൊന്തൻപുഴ വരെ ഇപ്പോഴും വനപ്രദേശമാണ്. പാത നവീകരിക്കുന്പോൾ നിലവിലുള്ള വീതിയിൽ മാത്രമായിരിക്കും ടാറിംഗ്. ശബരിമല- എരുമേലി തീർഥാടനവുമായും പൊൻകുന്നം- പുനലൂർ പാതയ്ക്ക് ബന്ധമുണ്ട്. അച്ചൻകോവിലാറ്റിൽ കുന്പഴപാലവും പന്പയാറിനു കുറുകെ 1960ൽ റാന്നിയിലും പാലങ്ങളുണ്ടായതോടെ ഇതുവഴി ബസ് ഗതാഗതം സജീവമായി.

1996ൽ റാന്നി പാലത്തിന്‍റെ ഒരു ഭാഗം തകർന്നുവീണങ്കിലും പിന്നീട് പുതിയ പാലം നിലവിൽവന്നു.മേഖലയിൽനിന്നുള്ള ചരക്ക് നീക്കത്തിനും ഈ പാതകൾ നേട്ടമായി. ചങ്ങനാശേരി മുതൽ മണിമല വരെ നിലവിലുണ്ടായിരുന്ന റാന്നി റോഡുമായി ഈ പാത മണിമലയിൽ സംഗമിക്കുന്നു. മണിമലയാറിനു കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് 1915ൽ പണിത പഴയ പാലത്തിനോടു ചേർന്ന് 1958-59ൽ വലിയ പാലം പണിതീർത്തു. മണിമല- കാഞ്ഞിരപ്പള്ളി റോഡിൽ മണ്ണനാനി ജംഗ്ഷനിൽനിന്നു തെക്കേത്തുകവല വഴി പൊൻകുന്നത്തെത്തുന്ന പാതയാണ് പുതിയ സംസ്ഥാന ഹൈവേയുടെ ഭാഗമാകുന്നത്.

മണിമല- കാഞ്ഞിരപ്പള്ളി റോഡിനും മണില- പൊൻകുന്നം റോഡിനും നൂറ്റാണ്ടോളം പഴക്കമുണ്ട്. ഹൈറേഞ്ച് -മലബാർ കുടിയേറ്റം, മലഞ്ചരക്ക് വ്യാപാരം, വാണിജ്യവികസനം എന്നിവയുമായി ബന്ധപ്പെട്ടതാണ് പൊൻകുന്നത്തിന്‍റെ വികസനം. കോട്ടയം- കുമളി റോഡും മൂവാറ്റുപുഴ- പുനലൂർ പാതയും പൊൻകുന്നത്താണ് സംഗമിക്കുന്നത്.